Skip to main content

Posts

A Stage That Grows With the Place | Kochattante Kōlāyi

Recent posts

Carrying a Village Story: Kochattante Kolayi and Regenerative Tourism in Kerala

A morning conversation about KOKO, Pusthakagramam and a different way of looking at tourism. This morning, I met  Shri. P. C. Vishnunadh, Hon’ble Minister for Tourism and Culture, Government of Kerala , at his office. I went there with something very simple in my hands — a small piece of  Kochattante Kolayi. KOKO started with a feeling I have had for some time. Our villages have so many stories. Stories about people, places, food, farming, traditions and everyday life. Many of them are slowly disappearing, not because they are unimportant, but simply because we have stopped telling them. KOKO is an attempt to bring some of those stories back into our everyday lives. It is not meant to be another conventional tourist destination. The idea is to create a village experience where people can slow down, spend some time, meet people, discover local stories and experience a side of Kerala that is often missed. During our conversation, I also shared an idea that is becoming important ...

From Kerala to Keralam (കേരളം)

കേരളയിൽ നിന്ന് കേരളത്തിലേക്ക് ❤️ പുതിയൊരു പേരല്ല. നമ്മൾ എന്നും വിളിച്ചിരുന്ന പേര്. നമ്മുടെ ഭാഷയിൽ, പാട്ടുകളിൽ, കഥകളിൽ, കവിതകളിൽ, ഓർമ്മകളിൽ — കേരളം. ഔദ്യോഗിക രേഖകളിൽ Kerala എന്ന പേരായിരുന്നെങ്കിലും, മലയാളിയുടെ മനസ്സിലും നാവിലും എന്നും അത് കേരളം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, കേരളം Keralam എന്ന പേരിലേക്ക് മാറുമ്പോൾ, എനിക്ക് അത് ഒരു പേരുമാറ്റമായി തോന്നുന്നില്ല. എന്നും നമ്മുടേതായിരുന്ന ഒരു പേരിലേക്കുള്ള തിരിച്ചുവരവുപോലെ. ഒരു വാക്കിന് ഇത്രയേറെ അർത്ഥങ്ങളുണ്ടാകുമോ? ഉണ്ട്. കാരണം പേരുകൾ വെറും അക്ഷരങ്ങളല്ല. അവ ഒരു നാടിന്റെ ചരിത്രവും ഭാഷയും സംസ്കാരവും ഓർമ്മകളും തിരിച്ചറിവുമാണ്. Keralam എന്നത് നമുക്ക് പുതിയതായി പരിചയപ്പെടേണ്ട ഒരു പേരല്ല. അത് നമ്മുടെ സ്വന്തം ഭാഷയിൽ, നമ്മുടെ സ്വന്തം രീതിയിൽ, നമ്മൾ എന്നും വിളിച്ചിരുന്ന പേരാണ്. അതുകൊണ്ട് ഈ മാറ്റത്തെ ഞാൻ കാണുന്നത് ഒരു ഔദ്യോഗിക മാറ്റം എന്നതിലുപരി, സ്വന്തം പേരിനെ സ്വന്തം ഭാഷയിൽ തിരിച്ചുപിടിക്കുന്ന ഒരു നിമിഷമായി ആണ്. KOKO-യിൽ ഞങ്ങൾ പറയാൻ ശ്രമിക്കുന്നതും ഇതുതന്നെയാണ് — ഒരു നാടിനെ അതിന്റെ കാഴ്ചകളിലൂടെ മാത്രം കാണാതെ, അതിന്റെ കഥകളിലൂടെയും ഭാഷയിലൂടെയും മനുഷ്...

Throwing Ideas Into the Open

For a long time, I used to throw my ideas around with friends. An idea about design. A thought about tourism. Something around sustainability. An observation about a community or a place. Sometimes it was not even a proper idea. Just something I happened to notice and wanted to talk about. We would discuss it, question it, disagree, add something to it and sometimes completely change the original thought. Looking back, I realise that those conversations were an important part of my creative process. Today, I do much the same thing — but with a much larger circle. I share my ideas in public. Not because I think every idea is perfect or ready to become a project. In fact, many of the ideas I share are still half-formed. And that is exactly why I share them. An idea becomes clearer when you put it out there An idea can feel very clear when it is sitting inside your head. But try explaining it to someone else and suddenly you start noticing the gaps. Writing it down does the same thing. An...

✈️ Quilon Aerodrome — When the Skies First Opened Over Kollam

There are stories that disappear from memory not because they were insignificant, but because the landscape around them changed. One such story is right in the heart of Kollam. Today,  Asramam Maidan  is a familiar open space in the city. But nearly a century ago, this very ground had a very different identity. It was  Quilon Aerodrome — Kerala’s first aerodrome. In the early days of aviation, flying was still a rare and extraordinary experience. Aircraft landed on the open grounds of Asramam, at a time when there were no terminals, no control towers and no departure lounges. Just an open ground, a prepared landing area and, according to historical accounts, a  windsock raised on a tall wooden mast  to signal the arrival of an aircraft. And when an aircraft arrived, people came to watch. For a city accustomed to ships, trains and roads, seeing an aircraft descend from the sky must have been extraordinary. Historical accounts describe chartered aircraft, includin...

പപ്പായ: പഴത്തിലല്ല, ലക്ഷങ്ങൾ കറയിൽ! | Kochattante Kurippukal

ഒരുകാലത്ത് നമ്മുടെ വീട്ടുപറമ്പുകളിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ തനിയെ വളർന്നുനിന്നിരുന്ന ഒരു മരമായിരുന്നു പപ്പായ . പഴുത്താൽ കഴിക്കും , ഇല്ലെങ്കിൽ പക്ഷികൾക്ക് വിട്ടുകൊടുക്കും . എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു . ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ഈ മരമാണ് ഇന്ന് പല കർഷകർക്കും മികച്ച വരുമാനം നൽകുന്ന വാണിജ്യവിളയായി മാറിയത് . ഡെങ്കിപ്പനി വ്യാപകമായതോടെ പപ്പായയിലയ്ക്കും പഴത്തിനും കൂടുതൽ പ്രാധാന്യം ലഭിച്ചു . രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ പപ്പായ ഉപയോഗിക്കാമെന്ന പൊതുബോധമാണ് ഇതിന് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കാൻ ഒരു കാരണമായത് . എന്നാൽ പപ്പായയുടെ യഥാർഥ മൂല്യം അതിന്റെ പഴത്തിൽ മാത്രമല്ല . പഴത്തിനപ്പുറമുള്ള മൂല്യം : പപ്പയിൻ (Papain) പച്ചക്കായിൽനിന്ന് ലഭിക്കുന്ന പപ്പയിൻ (Papain) എന്ന എൻസൈമാണ് ഇന്ന് പപ്പായയെ വ്യത്യസ്തമാക്കുന്നത് . ആരോഗ്യ രംഗത്ത് : ഹൃദയധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ലയിപ്പിക്കുന്നതിനും , പ്രമേഹവുമായി ബന്ധപ്പെട്ട മുറിവുകളുടെ ചികിത്സയ്ക്കും പപ്പയിൻ വ്യാപകമായി ഉപയോഗിക്കുന്നു . വ്യവസായങ്ങളിൽ ...